Wednesday, March 17, 2010

പ്രാണന്റെ പ്രണയം

പ്രണയത്തിനും പ്രാണനും എന്ത് ബന്ധം?
പ്രാണന്റെ വിങ്ങലാണ് പ്രണയം
കത്തി ജ്വലിക്കുന്ന തീക്കനല്‍ പോലെ
ഉരുകിയൊലിക്കുന്ന ലാവ പോലെ
ആദ്യാനുരാഗത്തിന്‍ അനുരണനങ്ങള്‍
പിടക്കുന്നു പ്രാണന്‍ പ്രണയാഗ്നിയില്‍
പ്രണയത്തിനും പ്രായത്തിനും തമ്മില്‍ എന്ത് ബന്ധം?
പ്രായത്തിനു അതീതമത്രെ പ്രണയം
കൌമാര യൌവന വാര്‍ധക്യ ഭേധമെന്യേ
മനതാരില്‍ മയില്‍‌പീലി വിടര്‍ത്തും
മാന്ത്രിക മന്ത്രം പ്രണയം
പ്രണയത്തിനും പ്രഞജക്കും തമ്മില്‍ എന്ത് ബന്ധം?
പ്രഞജ തന്‍ ശത്രു പ്രണയം
പ്രണയത്തിന്‍ തലോടലില്‍ മയങ്ങിയ തനുവും
പ്രണയത്തിന്‍ താഡ്നതില്
വിതുമ്പിയ പ്രഞജയും
പൊള്ളൂന്ന നോവില്‍ പ്രാണന്റെ അര്‍ച്ചന
പ്രണയത്തിന്‍ പ്രസാദമോ ആത്മ നിര്‍വൃതി

Monday, March 15, 2010

മെല്ലെ തെളിയുന്ന മാനസം, രൂപം

എഴുതിയത്: ചിത്രാംഗധ നന്ദ

ഓളങ്ങളില്‍ തെന്നി നീങ്ങും
ചെറു പരല്‍ മീനുകള്‍ പോലെ
അഴകളവുകളില്‍ അഹങ്കരിച്ചാടും സ്ത്രീത്വം
ആഴമില്ലാത്ത പരപ്പില്ലാത്ത തടാകങ്ങളില്‍
തളചിടപെട്ട വളര്‍ച്ച മുരടിച്ച മാനസങ്ങള്‍
കശുമാങ്ങ കറയുള്ള കമീസില്‍
മുഖം അമര്തിതുടച് ഉല്ലാസയാകും ബാല്യം
എണ്ണ മയമുള്ള മുടിയിഴകളില്‍
തലേന്ന്‌ കൊരുത്ത മുല്ലപ്പൂ ചൊരിയും സൌന്ദര്യം
അറ്റം കൂര്‍ത്തൊരു കണ്ണാടി ചില്ലില്‍
ആസ്വദിച്ചു ആനന്ദിക്കും കൌമാരം
പൂവാം കുരുംതല നീരില്‍ മുങ്ങിയ
ശീല തന്‍ ചാരം
കണ്ണിണകളില്‍ നിറ ദീപം തെളിയിക്കും യൌവനം
പചീര്കിലിയില് വരയും മഞ്ഞള്‍ കുറി നോക്കി
ജനാല പ്പടിയിലൊരു കിളി ച്ചൊല്ലി
പൊന്നും കുടത്തിനെന്തിനു പൊട്ടു
സീമന്ത രേഖയില്‍ തെളിഞ്ഞ സിന്ദൂരം
നല്കിയോരലസ്യത്തിനും
മാതൃത്വത്തിന് നിരവൃതിക്കും
ശേഷ പത്രമത്രേ നിലകണ്ണാടിയില്‍
തെളിഞ്ഞോ രീയപരിചിതരൂപം
പ്രഭാതങ്ങളിലെ ദീര്‍ഘ നിശ്വാസക്കസര്തിനും
യോഗക്കും ധ്യാനത്തിനും പിന്നെ ജിമ്മിനും
തിരികെ തരാനാകുമോ ക്കൂട്ടരെ
പോയ്‌ പോയെരെന്‍ മനസുഖത്തെ

Saturday, March 13, 2010

What happens when two beauties meet?

By Chithrangada Nanda
There is no contest more pleasing to a woman than outsmarting and outwitting another of her own tribe -- someone quite similar in background and environment.
I, too, have been part of such jousts in the past where a knowing look can flatten your guileful rival-cum-relative.
Only a few weeks ago, I found myself unwittingly in the middle of a battle of glances, and assessment tests by someone close to me.
I have replayed the incident many times and it had me in splits till tears rolled down in straight lines to the corners of my mouth and got mixed with the saliva producing a concoction which tastes exactly like our own 'pulinchy' which is sweet and sour at the same time.
If you do not find what I’m going to tell you funny, don’t blame me, because then you got the sour taste of my feeling.
What happens when two beauties meet?
Fireworks and crackers. But all through gestures, glances and body language.
Imagine the situation if they are brought together by kinship and share the same 'status and vital statistics'! Well, I happen to be the one of that beauties (Here, I see raised eyebrows and curved lips, blame my magic mirror!)
My co-sister and I look alike, and who is more beautiful is a matter of conjecture among our relatives, dividing them neatly into two groups, one supporting her, and the other me.
Two weeks ago, we were put together in a car which is a tight situation which I usually avoid getting into, but caught unaware as soon as I entered and sat next to her I flashed my pearlies brightly (don’t get any idea, I do this even to beggars in a self-patronising way). She returned the courtesy.
Then, the drama began.
I sat upright looking straight at my husband’s head as if it was a piece of great artwork and started counting the white hairs which would keep me engaged. All the while I could feel the heat of her gaze assessing me. First my face, counting the pimples and feeling happy comparing it to her flawless skin, then to the chocker, moving to my well manicured, coral colored nails, lingered there as if to burn it with envy, squinting to get a clear view of my new watch.
And I did a favour by raising my hand to pat my hair. But it was a wrong move from my part as it brought her attention
to my long hair. A vulnerable spot, compared to her thin lifeless curls.
Till now, we haven’t uttered even a single word. The air in the car became thick with the unspoken dialogues. My husband was urging me to make the first move silently through telepathy which he often does, and accounts for the small round, bald patch at the back of his head.
I refused to give in to the bait, and cut these messages
midway successfully like an Arjuna intercepting the arrows of his enemies. Then a deliberate move from my brother-in-law shook the car violently that she fell flat on her face on my lap.
That 'touch' (the most powerful tool of emotions) brought my tender feelings into action and I started making her comfortable, soon chatting like old friends.
And my question to you people is -- Did I lose the game or win it?

Monday, March 8, 2010

വിടരുന്ന വരികള്‍

എഴുത്തുകാരി: ചിത്രാങ്ങട നന്ദ

അറിവിന്‍റെ നിറവില്‍
അലിവിന്‍റെ കനിവില്‍
വേവ്വും മനസിന്‍
മറയിട്ട സത്യങ്ങള്‍
മൌനങ്ങളില്‍ താരാട്ടായി
വിഹ്വലതകളില്‍ സ്വാന്തനമായി
വേദനകളില്‍ കുളിര്‍ കാറ്റായി
നിശ്വാസങ്ങളില്‍ ആശ്വാസമായി
എന്‍ ജീവനില്‍ നീ എത്തി
വൈകി വന്നൊരു എന്‍ വസന്തം
പൂക്കാന്‍ മറന്ന കൊമ്പിന്റെ
വിടരാന്‍ വെമ്പിയ മൊട്ടിന്റെ
മിടിക്കാന്‍ മറന്ന ഹൃത്തിന്റെ
തുടിപ്പുകളില്‍ ആദി താളം
ചലനങ്ങളില്‍ ലാസ്യ ഭാവം
മിഴികളില്‍ മിന്നി മായുന്ന
മഴവില്ലിന്‍ വര്‍ണ ശോഭ
കവിളനകളില്‍ അരുണിമ
ചൊടികളില്‍ മായാത്ത
സൂര്യകാന്തി പൂ പുഞ്ചിരി
ദൂരെ ദൂരെ കണ്ണെത്താ
ദൂരത്തു തെളിയുന്ന മരുപ്പച്ച
സ്നേഹത്തിന്‍ നീരുറവ
അതില്‍ മുങ്ങി നീരാടാന്‍
കൊതിചോരെന്‍ മനം
ചോദിപ്പൂ ആ ചോദ്യം
എന്നാണാ ദിനം?
എത്ര നാള്‍ എത്ര നാള്‍
ഈ കാത്തിരിപ്പ്‌?

Friday, February 12, 2010

സ്വപ്നങ്ങള്‍ക്ക് ഒരു പാചക കുറിപ്പ്

എഴുതതുകാരി: ചിത്രങ്ങദ നന്ദ
പാതി രാവില്‍, പാതി അടഞ്ഞ ഇമ്കളാല്, പാതി തുറന്ന പ്രഞജയാല്‍ രണ്ടു മനസുകള്‍ അകലെ ഇരുന്നു
നെയെതെടുക്കുന്നതാണ് ഈ സ്വപ്നം.
എങ്ങിനയാണ്‌, എന്തൊക്കെയാണ് ഒരു മധുര സ്വപ്നത്തിന്റെ ചേരുവകള്‍?
മയില്‍‌പീലി, മഴവില്ല്, വീഞ്ഞ്, തേന്‍, ഒരു കീര് നിലാവ്, പനിനീര്‍ പൂവ്, ചെമ്പകം, മുല്ല, നടന്നു അകന്നു പോകുന്ന കാല്പാടുകള്‍, നിന്റെ കാല്പാടുകള്‍ പതിഞ്ഞ ഒരു പിടി മണ്ണ്, പുതു മഴ വീണു തളിര്‍ത്ത മണ്ണിന്‍ മാദക ഗന്ധം, ഇളം തെന്നല്‍, മന്ദസ്മിതം, നാലു പ്രഭാത സൂരിയന്റെ രശ്മികള്‍, പട്ടു പാവാട, നീല ദുപ്പട്ട, നിന്റെ ചുരുണ്ട മുടിയിഴകള്‍, സക്രെഡ് ഹര്ടിലെ നീല പാവാട, വെള്ള ബ്ലൌസ്, ചുവന്ന റിബ്ബണ്‍, മാന്തളിര്‍, വാല്കണ്ണാടി, ഒരു തുള്ളി കണ്ണുനീര്‍, നീല മഷി, സേലറെറ്, മഷിത്തണ്ട്, മദിരാശി ഈതപഴം, പാലട പായസം, തെളിഞ്ഞ ക്കയ്യക്ഷരങ്ങള്‍ ഉള്ള പഴയ പുസ്തകത്തിലെ ഏടുകള്‍, നീ എഴുതി പാതി നിര്‍ത്തിയ കവിതകള്‍, കടലാസ് തോണികള്‍, ഇറയില്‍ നിന്ന് ഇറ്റു വീഴുന്ന മഴത്തുള്ളികള്‍, മഴ, കാറ്റ്, വെയില്‍, ഇഴ്ടമുള്ള പാട്ട് (ദേവി നിന്‍ ചിരിയില്‍ കുളിരോ പാല്‍ ഒളിയോ), പഴയ ഫോട്ടോകള്‍, കടക്ക്ണണുകെല്, പ്രേമ ഭരിതമായ നോട്ടങ്ങള്‍, കുരുത്തോല, തെങ്ങിന്‍ പൂകുല, പന നോങ്കു, ആലിലകള്‍, സെറ്റ് മുണ്ട്, തൂവല്‍, ഇളനീര്‍, പളുങ്ക്, പൊട്ടു, കളിയൂഞ്ഞാല്‍, ഓടാകുഴല്‍, വാകച്ചാര്‍ത്ത്, വരമഞ്ഞള്‍ പ്രസാദം, ചെരാത്‌, സന്ധ്യ ദീഎപം, പൂ മെത്ത, അപ്പൂപന്‍ താടികള്‍, മഴത്തുള്ളികള്‍, മേഘങ്ങള്‍, നക്ഷത്രങ്ങള്‍, നിന്‍ കവിലനയിലെ നാണം, കടത്തു തോണി, നിന്റെ ക്കയ്യക്ഷരങ്ങള്‍, ഈറന്‍ സന്ധ്യ, ഒരു നുള്ള് വിസ്മയം, ഒരു പ്രാര്‍ത്ഥന (കൃപ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി), ചാറ്റല്‍ മഴ, നിഴലുകള്‍, ഓളങ്ങള്‍, താരാട്ട്, കാച്ചിയ എന്ന്ന, പോക്ക് വെയില്‍, ആമ്പല്‍ പൂ, കണ്മഷി, കൊലുസ്സ്, നാവേറ് പാട്ട്, കാതില്‍ പൂ, പഴയ ഓര്‍മകളുടെ വിരലടയാളങ്ങള്‍, പൂവന്ബാഴം, നീലാകാശം, കമുകിന്‍ പോല, നീല നിസീതിനി,...
ഇനി നമ്മള്‍ എങ്ങിനെ ഇത് തയ്യാറാക്കും?
ആനുദിനം, അനുനിമിഷം മാറികൊണ്ടിരിക്കുന്ന മനോ വ്യാപാരങ്ങള്‍ക്ക് ആനുസരിച്ച്ഹു, ഇതിലെ ചേരുവകള്‍ക്ക് ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാം.
സന്തോഷതിരകള്‍ അലയടികുമ്പോള്‍ മടുരിമെരിയും, സങ്കടക്കാട്ടു വീശുമ്പോള്‍ ഒരു പക്ഷെ ഒരു കണ്ണുനീര്‍ത്തുള്ളി എന്നത് ഒരു പുഴായയോ, ഒരു കടലലയോ മാറാം.
ചെരത്തിന്റെ ദീപ നാളത്തില്‍ മെല്ലെ മെല്ലെ ചിന്തകള്‍ കൊണ്ട് മഥനം ചെയ്തു, മനനം ചെയ്തു, സ്വപ്നത്തിനു പുതിയ രൂപവും ഭാവവും ഉണ്ടാകുന്നത് വരെ കാത്തിരിക്കാം.
അവസാനം മേമ്പോടിയായി നാരങ്ങ മുട്ടായി കഴിക്കാം!!!

Thursday, February 11, 2010

Paying a big price for small talk

By Chithrangada Nanda
Only a few weeks ago I was charmed by the energy and ethereal love of a couple from Istanbul. Well, the Lakshman Rekha around me does not let me stray into too many alien terrains. I traveled through Turkey and Istanbul while feverishly flipping through the pages of Orhan Pamuk’s The Museum of Innocence.
That museum of innocence now lies disfigured and defiled in my mind when I read the news report from the same Pamuk’s Turkey just the other day. In what is described as an enlightened Turkey, eager to join European Union, a 16-year-old girl was buried alive by her folks.
Her crime--- talking to boys.
The report, published in The Guardian and elsewhere in the English media, says it was an incident of honour killing. Whose honour were they defending by torturing and killing a girl who was yet to know about the ways of the world?
Can such a thing happen in Turkey which lost its virginity of morality way back in 1970s by imbibing wholeheartedly the western culture of nightclubs, opulent parties and dating?
The girl was found in a sitting position with large amount of mud in her lungs and stomach indicating that she was
alive and conscious when buried. The cruelty of the deed is intensified by the fact that it is the same people
who are supposed to protect her from any danger are responsible for this.
What is beyond the fathom of my reasoning power is that how can the father and mother live (eat, mate and sleep) knowing that their daughter is eating mud to death.
This is a sheer violation of human rights and one of the most atrocious things a man can do to a fellow human being. And I think if we measure the incident on a scale of human suffering it will put to shame the notorious Nazi concentration camps. (May be this is a woman's, or more of a mother's wounded sensibility reacting strongly).
And what is most ironic about the whole situation is that while the girl is being punished, her counterpart in this 'crime', the boy, is spared from the sword of moral police which consists of, mostly, and is partial to the male egoists.
For a 16-year-old girl, 'mingling and mumbling' with boys is the 'coolest' and most 'awesome' thing to do.
This is the part of growing up phase which contribute greatly to the grooming of her personality.
Well, as a mother of a teenage girl, I’m worried about the freedom of choices offered in this world of 'Unwanted seventy two and I-Pills’. We, however, cannot bind and suffocate the minds of young girls and boys and shrink them like the tiny Japanese feet. Instead, we can let them be free individuals capable of making right decisions by inculcating in them a sense of duty, right and responsibility ---responsible to themselves and also to the society.
The incident in Turkey drags me down memory lane. It compels me to introspect about the confusion I had faced as a 17-year-old living in a village in Kerala. Talking to boys was considered an outrageous thing which was condemned publicly and admired and even envied privately by the giggling bunch of girls studying in a convent run by scorn-faced nuns who considered even uttering the name of a boy an unpardonable sin.
And then going to a co-ed college where you are forced (amiably and charmingly) to talk, tease and flirt with boys. After reluctantly persuaded into these sessions by eager classmates, I would go home with a vague feeling of guilt of having committed a crime unintentionally. And let out a big sigh of relief when in the second year I returned to the familiar and assuring chants of prayers and the ever enfolding warmth typical of an all-women territory.
There were and still are some questions left unanswered in my mind -- will talking to a man make a woman wanton and characterless?
Can’t a man and a woman share a purely platonic relationship and still be soul mates?
As a friend tells me, may be, all answers are within us.

Friday, February 5, 2010

A life in the day…

By Chithrangada Nanda
Gentle breeze wafts through the half-opened window like a mother's hand patting down her daughter’s thighs, so soothing that it drifts me to a transcendental state where I am transformed into a fiery spirit floating like a cloud in the thoughtless (therefore, weightless) world of dreams.
It is the world of independent souls where no crusader can invade and possess you. My own world, made with the finest, purest and pristine feelings such as love, compassion, care and empathy.
Dreams are like the wands of magician: They grant your wish with in seconds. Today, the wand gave me the much coveted peacock with the full fan of feathers, displaying all the vibrant hues (otherwise hidden beneath the enigmatic smile), dancing with abandon, celebrating the arrival of the summer rain (which never comes), enthralling, captivating the attention of world with a jig of the feet and flutter of the feathers.
Ding...... Here comes the over-enthusiastic salesman, the ever chirpy Lavachechi, (the middle-aged buxom neighbour) pulling me out into the dreary world of banana bajias, unfinished homework, a kiss on the cheek, a pat on the bum, and of yelling, shouting and, of course, the ‘making up embrace.
And here am I, confused about the two worlds that I often step in and out, hardly discernible from each other (to me, or others?).
Happy? Yes, I’m.
Unhappy? Yes, I’m.
I could say, at the moment, I am happy to be in this unhappy state.
ജാലകം